Sunday 2 August 2015

ബഹുമാനവും അനുസരണയും കുടുംബ ജീവിതത്തില്‍…

ബഹുമാനവും അനുസരണയും കുടുംബ ജീവിതത്തില്‍
St. Christopher Church, Pangappara, Chavadimukku, Sreekaryam
Friday, 24th July 2015 at 5.30 pm
Ex 20:1-17; Mt 13:18-23 [Col 3:1, 18-21; Lk 2:41-52]
[വിശുദ്ധിയും വിശ്വാസ കുടുംബജീവിതവും/ കുടുംബ വിശുദ്ധീകരണ ധ്യാനം/ .........../ സന്തോഷവും സമാധാനവും കുടുംബജീവിതത്തില്‍/ വി.ക്രിസ്റ്റഫറിന്റെ മാതൃക നമ്മുടെ കുടുംബജീവിതത്തില്‍]
കുടുംബം: [പത്രണ്ടാം പീയൂസ് പാപ്പാ – മോതിരം – അല്‍മായ പൌരോഹിത്യം...] കൂട്-വീട്...
-           സഭയുടെ മുഖ്യ വിചിന്തന വിഷയം
-           രണ്ടു സിനഡുകളുടെയും [അടുത്ത കാലത്തെ അസാധാരണ സിനഡുഉം ഒക്ടോബറിലെ സാധാരണ സിനഡ്ഉം..]
o    பாலூட்டும் அன்னை, அவள் நடமாடும் தெய்வம்/ அறிவூட்டும் தந்தை நல்வழி காட்டும் தலைவன்’// ‘அம்மா என்றால் அன்பு/ அப்பா என்றால் அறிவு..’// ‘தாயிற்ச் சிறந்ததோர் கோயிலுமில்லை/ தந்தைசொல் மிக்க மந்திரமில்லை’// 
o    ‘’ஈன்ற பொழுதிற் பெரிதுவக்கும் தன்-மகன்/ சான்றோன் எனக்கேட்ட தாய்’//
o    ‘மகன் தந்தைக்காற்றும் உதவி –இவன்/ தந்தை என்னோற்றான் கொல் எனும்சொல்’/
o    ‘நல்லதோர் குடும்பம் பல்கலைக் கழகம்....’
-           മറ്റു ജീവജാലങ്ങളില്‍നിന്നും മനുഷ്യനെ വ്യത്യസ്ഥനാക്കുന്നത് കുടുംബമാണ്...
-           ബന്ധങ്ങളുടെ, വൈകാരികതയുടെയൊക്കെ നിധാനം...
-           സംബര്‍ഗത്തിന്റെ, ആശയവിനിമയത്തിന്റെ, സഹകരണത്തിന്റെ, സഹനത്തിന്‍റെ യൊക്കെ... [കൂട്ടുകുടുംബം – അണുകുടുംബം... വിവാഹമോചനം...]
-           സുരക്ഷിതത്വ ബോധത്തിന്‍റെ, സന്തോഷത്തിന്‍റെ, സംതൃപ്തിയുടെ, സമാധാന ത്തിന്റെയൊക്കെ...
-           തിരിച്ചുവരാന്‍ ഒരിടം; ആശ്രയിക്കാന്‍, അഭയമരുളാനൊക്കെ...
-           കലാ-ശാസ്ത്ര-സാഹിത്യ പുരോഗതികളുടെ അടിസ്ഥാനവും...
ബഹുമാനവും അനുസരണയും:
-           പരിശുദ്ധ പിതാവ് ഫ്രാന്‍സിസ്
o    ഇതൊന്നു ചെയ്തോട്ടെ/പറഞ്ഞോട്ടെ...
o    നന്ദി....
o    ഖേദിക്കുന്നു... ക്ഷമിക്കണേ...
-           നമ്മുടെ വിഷയം പ്രത്യക്ഷത്തില്‍ മക്കളെ ഉദേശിച്ചാവാം....
-           എങ്കിലും അവ പരസ്പരം, അന്യോന്യം വേണ്ടതാണ്... പ്രത്യേകിച്ച് ബഹുമാനം.....
-           അനുസരണം ഒരു വ്യക്തിയോടെന്നതിനെക്കാള്‍ ജീവിത മൂല്യങ്ങളോട്, ആധാര്‍ഷങ്ങ ളോടാണ് വേണ്ടത്...
-           അഭിപ്രായ ഭിന്നതകള്‍ ഉണ്ടെങ്കില്‍, പ്രായമായവരുടെ അഭിപ്രായം സ്വീകരിക്കേ ണ്ടതാവും മുന്നോട്ടുപോകാന്‍ സഹായകരം....
-           നമ്മള്‍ എല്ലാവരുംതന്നെ ബഹുമാനം അര്‍ഹിക്കുന്നവരാണ്, കാരണം നാം ‘ദൈവത്തിന്‍റെ ശചായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ടവരായതുകൊണ്ട് ....’’വിശുദ്ധിയിലേക്കു വിളിക്കപ്പെട്ടതുകൊണ്ട്...’ ‘ദൈവജനവും, വിശുദ്ധ ജനവും, രാജകീയ പുരോഹിതഗണവും, സ്വന്തം ജനതയുമായതുകൊണ്ട്...’ ‘ലോക ത്തിന്‍റെ പ്രകാശവും, ഭൂമിയുടെ ഉപ്പുമൊക്കെയായതുകൊണ്ട്...’  

-           യേശുവും തിരുക്കുടുംബവും... / ഗാര്‍ഹിക സഭാ... 

ഗാര്‍ഹിക തൊഴിലാളികള്‍:

ഗാര്‍ഹിക തൊഴിലാളികള്‍:
മുഴുവന്‍ സമയ തൊഴില്‍: രാവിലെ എട്ടു മുതല്‍ വൈകുന്നേരം നാലു വരെ – പ്രതിദിനം ഇരുനൂറ്റി ഇരുപതു രൂപ വീതം. നാലു ഞായറാഴ്ചകള്‍ അവധിയാണ്. അവയില്‍ രണ്ടു ഞായറാഴ്ചകള്‍ക്ക് വേധനം നല്‍കേണ്ടതാണ്. അങ്ങനെ പ്രതിമാസം ആറായിരത്തി ഒരുനൂറ്റി അറുപതു രൂപയാണ് വേധനം. [220*28 (26+2) = 6610/-] [ആധാരം: ടി.എസ്.എസ്.എസ്സിന്‍റെ ‘ഐശ്വര്യാ’ ഗാര്‍ഹിക തൊഴിലാളി വേധനം] 
ഇത് സ്ഥിരം ജോലിയാവുമ്പോള്‍, ചില ക്രമീകരണങ്ങള്‍ ആവശ്യമാവുന്നു. അവ താഴെപ്പറയും പ്രകാരമാണ്:
-           മേല്‍ സൂചിപ്പിച്ച സമയ-വേധന-അവധി സ്വീകാര്യമാണെങ്കില്‍ ജോലിയില്‍ പ്രവേശിക്കാവുന്നതാണ്.
-           ജോലിയില്‍ തൃപ്തി ഇല്ലെങ്കില്‍ ആദ്യ മൂന്നു മാസത്തിനുള്ളില്‍ ഒരാഴ്ചത്തെയും, പിന്നീടാണെങ്കില്‍ ഒരു മാസത്തെ നോട്ടീസോടെയും ഇരു കൂട്ടര്‍ക്കും ജോലി ഉടമ്പടി റദ്ദാക്കാവുന്നതാണ്‌.
-           ആറു മാസങ്ങള്‍ തുടര്‍ച്ചയായി ജോലിയില്‍ തുടര്‍ന്നെങ്കില്‍ ആ ജോലിക്കാരിയെ/രനെ സ്ഥിരപ്പെടുത്തെണ്ടാതാണ്.
-           സ്ഥിരപ്പെടുത്തപ്പെട്ട ജോലിക്കാര്‍ക്ക് ഇ.പി.എഫ്, ഇ.എസ്.ഐ തുടങ്ങിയ ക്ഷേമ പദ്ധതികളില്‍ ചേരാന്‍ അവകാശമുണ്ടാവും, അതിനുള്ള വിഹിതം എജമാനന്‍ നല്‍കേണ്ടതുമാണ്‌.
-           ജോലിസമയത്ത്‌ ഉണ്ടാവുന്ന അപകടമോ, രോഗം മുതലായ മറ്റു അത്യഹിതങ്ങളോ യജമാനന്‍റെ ഉത്തരവതത്തിലാണ്-ചിലവിലാണ്‌- ചികില്സിക്കപ്പെടെണ്ടത്.
-           ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ അത്യാവശ്യങ്ങള്‍ക്ക് അവധി – വേധനമില്ലാത്ത- അനുവതിക്കേണ്ടാതാണ്, പറ്റുമെങ്കില്‍ ജോലിക്കാരി/രന്‍ പകരം ആളെ നല്കാവുന്നതുമാണ്...
-           ജോലിക്കാരി/രന്‍ എന്തെങ്കിലും ക്രമക്കേട് കാണിച്ചാല്‍, അത് തിരുത്താന്‍ പറയണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ രേഖാമൂലം നിര്‍ദ്ദേശിക്കണം. അതും അനുസരിക്കുന്നില്ലെങ്കില്‍ ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ പിരിച്ചുവിടാവുന്നതാണ്.
-           പ്രതിവര്‍ഷം അഞ്ചു ശദമാനം വേദന വര്‍ദ്ധനവ്‌ നല്‍കേണ്ടതാണ്.
-           തുടര്‍ച്ചയായ രോഗാവസ്തയാനെങ്കില്‍ സ്വയം വിരമിക്കയോ, ഒരാഴഴ്ച്ചത്തെ നോട്ടിസ്സോടെ പിരിച്ചുവിടപ്പെടാവുന്നതുമാണ്.
-           വേധനം മാസാവസാനം നല്കപ്പെടെണ്ടാതാണ്. അതിനു വൌച്ചറും ഒപ്പിട്ടു നല്‍കേണ്ടതുണ്ട്.
-           എട്ടു മണിക്കൂറില്‍ അധികം ചെയ്യുന്ന ജോലിക്ക് മണിക്കൂറിനു മുപ്പത്തിയഞ്ചു രൂപ നിരക്കില്‍ വേധനം നല്‍കേണ്ടതാണ്, ഇത് രാത്രി വേണ്ടി വരുമ്പോള്‍ നാല്പ്പത്തിയഞ്ചാവും.

-           ഓണത്തിനോ ക്രിസ്തുമസ്സിനോ ഉത്സവ ബദ്ധ പത്തു ശദമാനം നല്‍കേണ്ടതാണ്..

குடும்பம்....

குடும்பம்: மானிடத்தின் மகுடம்... சமூக வளர்ச்சியின் சிகரம்...
திருத்தந்தை பிரான்சிஸ்: மூன்று முத்துக்கள் – ‘நான் இதை செய்யலாமா, சொல்லலாமா...’/ நன்றி..../ வருந்துகிறேன், மன்னிக்கவும்...
இயேசுவும் குடும்பமும் –

-           ‘அன்பும் அறனும் உடைத்தாயின் – இல்வாழ்க்கை/ பண்பும் பயனும் அது’
-           ‘மகன் தந்தைக்கும் ஆற்றும் உதவி – இவன்தந்தை/ என்னோற்றான் கொல் எனும் சொல்’
-           ‘ஈன்றபொழுதிர் பெரிதுவக்கும் தன் மகன்/ சான்றோன் எனக்கேட்ட தாய்’
-           ‘தாயிற்ச் சிறந்ததொரு கோயிலுமில்லை’/ ‘தந்தைசொல் மிக்க மந்திரமில்லை’
-           ‘அம்மா என்றால் அன்பு/ அப்பா என்றால் அறிவு. ஆசான் என்றால் கல்வி/ அவரே உலகின் தெய்வம்...’
-           ‘பாலூட்டும் அன்னை, அவள் நடமாடும் தெய்வம்/ அறிவூட்டும் தந்தை அவர் வழிகாட்டும் தலைவன்....’
-           ‘எழுத்தறிவித்தவன் இறைவனாகும்..’
-           ‘நல்லதொரு குடும்பம் பலகலைக் கழகம்...’
-           ‘வையத்துள் வாழ்வாங்கு வாழ்பவன் – வானுறையும்/தெய்வத்துள் வைக்கப்படும்’


Human Dignity...


ആദ്മബോധവും (അവബോധവും) ആദ്മാഭിമാനവും മനുഷ്യന് മാത്രമുള്ളതാണ്. മറ്റു ജീവജാലങ്ങള്‍ക്ക് ഇല്ലെന്നു നാം ധരിച്ചുവച്ചിരിക്കുന്നതും... അവ അവിഭാജ്യങ്ങളുമാണ്. മറ്റു ജീവരാശികളില്‍ നിന്നും മനുഷ്യനെ വ്യത്യസ്തനാക്കുന്നത്, വ്യതിരക്തനാക്കുന്നത് ഈ  ആദ്മാവബോധമാണ്... അതുകൊണ്ടുതന്നെ ജീവിതത്തിനു അര്‍ഥം നല്‍കുവാനും, അതിനെ  ലക്ഷ്യപ്രാപ്തിയിലേക്ക് നയിക്കുവാനും അവന് മാത്രമേ സാധിച്ചിട്ടുള്ളൂ...

പുരാതന കാലം മുതലേ ഈ തിരിച്ചറിവ് ഉണ്ടായതായി ഉപനിഷദുക്കളില്‍ നിന്നും നാം മനസ്സിലാക്കുന്നു: ‘തത്വമസി സോഹം’, അതായത്, ‘നീ അതാകുന്നു (ബ്രഹ്മമാകുന്നു)! ‘ഞാന്‍ ബ്രഹ്മനാകുന്നു’ എന്നൊക്കെ... ഇതുതന്നെയല്ലേ ബൈബിളും പറയുന്നതു: ‘...ദൈവം തന്‍റെ ശ്ചായയില്‍ മനുഷ്യനെ സൃഷ്ടിച്ചു.’ (ഉത്പത്തി 1:27;3:5). മറ്റാരേക്കാളും ഇത് മനസ്സിലാക്കിയവനാണ് യേശു. അതുകൊണ്ടാണ് ‘എന്‍റെ സ്വര്‍ഗസ്ഥനായ പിതാവ് പരിശുദ്ധനായിരിക്കുന്നതുപോലെ നിങ്ങളും പരിശുദ്ധരായിരിക്കുവിന്‍’ എന്ന് ആഹ്വാനം ചെയ്തത്.  വിശുദ്ധിയിലേക്കു (ദൈവമാകാന്‍) വിളിക്കപ്പെട്ടവനാണ് അവന്‍. (ഉത്പത്തി 3:5; ലേവ്യര്‍ 11:44; മത്തായി 5:48). ദൈവത്തോളം ഉയരാന്‍ കഴിവുള്ളവനാണ് അവന്‍. ‘മനുഷ്യന്‍ സാബത്തിനു വേണ്ടിയല്ല, സാബത്ത് മനുഷ്യന് വേണ്ടിയുള്ളതാണ്’

സ്വാഭിമാനവും സ്വകാര്യതയും:
സ്വാഭിമാനം വൈയക്തികമാണ്. വൈയക്തികതയുടെ അന്തഹ്സത്തയാണ് സ്വകാര്യത.



മനുഷ്യ മഹത്വത്തിന്റെ ഭാഗമാണ് അവന്‍റെ സ്വകാര്യതപോലും...
 

സംഗീര്‍ത്തനം 8:5:

ഈ മഹത്വത്തിന് അനുയോജ്യമായ സ്ഥാനമാനങ്ങള്‍, ജീവിത നിലവാരവും ശൈലിപോലും  അവന് അവകാശപ്പെട്ടതാണ്. അങ്ങനെയാണ്, വസ്ത്രധാരണം തുടങ്ങി വേഷവിധാനങ്ങള്‍, ആടയാഭരണങ്ങള്‍ എന്നുവേണ്ട വ്യത്യസ്തമായ, വ്യത്യസ്ത ആവശ്യങ്ങള്‍ക്കായുള്ള പാര്‍പ്പിടങ്ങള്‍ അവന്‍ ആവശ്യമായിവന്നത്. സമൂഹജീവിയായ മനുഷ്യന്‍ പരസ്പരം ഈ അഭിമാനത്തില്‍ ഊറ്റം കൊള്ളുവാനും അത് സ്ഥാപിച്ചെടുക്കുവാനും ഒരുപാടൊരുപാട് വ്യഗ്രത കാണിക്കുന്നതും അധ്വാനിക്കുവാനും അന്വേഷിക്കാനുമൊക്കെ അവന്‍ പോരാടുന്നത്.