Sunday 20 September 2015

First Mass of PRABESH Jacob

First Mass of PRABESH Jacob
Karumkulam - Saturday, 8th August 2015 [Jacob-Mary: 2bros/1sis]
I Kgs 19:4-8; Eph 4:30-5:2; Jn 6:41-51 (XIX Sunday)
I.                     ഏലിയാ ഹോറെബില്‍ - വിശപ്പ്‌ - ഭക്ഷണം...
II.                   ദൈവത്തെ അനുകരിക്കുവിന്‍... സ്നേഹത്തില്‍ ജീവിക്കുവിന്‍... ക്രിസ്തു നമുക്കുവേണ്ടി സുരഭിലകാഴ്ചയും ബാലിയുമായി... സമര്‍പ്പിച്ചു..
III.                 ഞാന്‍ ജീവന്‍റെ അപ്പമാണ്... ലോകത്തിന്‍റെ ജീവനുവേണ്ടി ഞാന്‍ നല്‍കുന്ന അപ്പം എന്‍റെ ശരീരമാണ്... ഇത് ഭക്ഷിക്കുന്നവന്‍ മരിക്കുകയില്ല...
ഒരു പ്രഥമ ദിവ്യ ബാലിക്ക് എത്രയോ അനുയോജ്യമായ വായനകള്‍!
-           പെസഹാ (അന്ത്യ)അത്താഴം: ‘പിന്നെ അവന്‍ അപ്പമെടുത്ത്... അവര്‍ക്കു കൊടുത്തുകൊണ്ട് അരുളിച്ചെയ്തു: ഇതു നിങ്ങള്‍ക്കുവേണ്ടി നല്‍കപ്പെടുന്ന എന്‍റെ ശരീരമാണ്... പാനപാത്രം എടുത്തുകൊണ്ട് അരുളിച്ചെയ്തു: ഈ പാനപാത്രം നിങ്ങള്‍ക്കുവേണ്ടി ചിന്തപ്പെടുന്ന എന്‍റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്... (ലൂക്കാ)
-           ഇത് കാല്‍വരിയില്‍ - കുരിശില്‍ - യാഥാര്‍ത്യമാവുകയായിരുന്നു... ‘അവര്‍ അവനെ കുരിശില്‍ തറച്ചു... അവന്‍റെ പാര്‍ശ്വത്തില്‍ കുന്തംകൊണ്ടു കുത്തി. ഉടനെ അവിടെനിന്നു രക്തവും വെള്ളവും പുറപ്പെട്ടു... (യോഹന്നാന്‍...)
-           പൌരോഹിത്യ സ്ഥാപനവും, ദിവ്യകാരുണ്യ സ്ഥാപനവും പരസ്നേഹകല്പനയുമാണ് പെസഹാ വ്യാഴം അനുസ്മരിക്കപ്പെടുന്ന ദിവ്യ രഹസ്യങ്ങള്‍...
-           യോഹന്നാന്‍ ഇതിനു പകരംവയ്ക്കുന്നത് അര്‍ത്ഥഗര്‍ഭമായ പാദം കഴുകല്‍ ശുശ്രൂയാണ്...
-           നിങ്ങളുടെ ഗുരുവും നാഥനുമായ ഞാന്‍ നിങ്ങളോട് ഇപ്രഹാരം ചെയ്തുവെങ്കില്‍ നിങ്ങളും പരസ്പരം ചെയ്യുവിന്‍...
-           യേശുവിന്‍റെ ജീവിതവുമായി അഭേദ്യബന്ധമുണ്ടിതിനു... ‘ഞാന്‍ സുശ്രൂഷിക്കപ്പെടാന്‍ വേണ്ടിയല്ല, സുശ്രൂഷിക്കാനാണ് വന്നിട്ടുള്ളത്...
-           സാധാരണ പൌരോഹിത്യം എന്തിനെയെങ്കിലും ബാലിയര്‍പ്പിക്കുകയാണ് ചെയ്യുന്നത്....
-           എന്നാല്‍ യേശുവോ സ്വയം ബലിയായിത്തീരുകയാനുണ്ടായത്...
-           ബലി പീഠവും, ബലിവസ്തുവും, ബാലിയര്‍പ്പകനും യേശുവാണ്...
o    ബലി വെറും ഒരു അനുഷ്ടാനമല്ല, പിന്നയോ അത് ആദ്മ സമര്‍പ്പണമാണ്‌...
o    ദിനംപ്രതി ഉടുത്തൊരുങ്ങി, തിരിയുടെയും പൂക്കളുടെയും അള്‍ത്താര സുശ്രൂഷകരുടെയും അകമ്പടിയോടെ, ഗാനാലാപന മേളത്തോടെ കാശിനുവേണ്ടി, ക്യാമറയ്ക്കുവേണ്ടി നിര്‍വഹിക്കുന്ന ആചാരമല്ല.... ജീവന്‍റെ പാരമ്യമായ സമ്പൂര്‍ണ സമര്‍പ്പണമാണ്‌...
o    ‘ഗോതമ്പ്‌ മണി നിലത്തു വീണു അഴിയുന്നില്ലെങ്കില്‍ അത് അതേപടി തുടരുന്നു... അഴിയുന്നെങ്കിലോ സമൃദ്ധമായ വിളവു നല്‍കുന്നു...’
o    ആ സമൃദ്ധിയാണ്‌ ഉയിര്‍പ്പ്-ഉത്ഥാനം...
o    അതാണ്‌ ആദ്യത്തെയും, എക്കാലത്തെയും പ്രഘോഷണവും...
o    യേശു ഉയിര്‍ത്തില്ലെങ്കില്‍ ഞങ്ങളുടെ പ്രബോധനം വ്യര്‍ത്ഥം, നിങ്ങളുടെ വിശ്വാസവും...
§  ഒരാള്‍ എങ്ങനെ ജീവിക്കുന്നുവോ അങ്ങനെ മരിക്കുന്നു....
§  യേശുവിന്‍റെ മരണം ഇതിനെല്ലാം തികഞ്ഞ തെളിവാണ്...

-           Pancretius (08.08.’15)

No comments: